രണ്ട് വർഷത്തിനിടയിലെ ഏറ്റവും വലിയ ആക്രമണമാണ് നടക്കുന്നതെന്ന് പലസ്തീൻകാർ പറയുന്നു. “അവർ വീടുകൾ, നഗരത്തിന്റെ അടിത്തറ, പള്ളികൾ, സ്കൂളുകൾ, റോഡുകൾ എന്നിവയെല്ലാം തകർക്കുകയാണ്,” എന്നാണ് പലസ്തീനികൾ പറയുന്നത്. മിസൈലുകൾ വീണ് തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിലൂടെ ആളുകൾ രക്ഷപ്പെടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. റോയിട്ടേഴ്സ് പകർത്തിയ ഒരു ദൃശ്യത്തിൽ, ഒരു ചെറിയ കുട്ടിയുടെ മൃതദേഹം അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെടുത്തു പച്ച പുതപ്പിൽ പൊതിയുമ്പോൾ ഒരു സ്ത്രീ കരയുന്നത് കാണാം.ഇസ്രായേൽ ഗാസയിൽ പലസ്തീനികൾക്കെതിരെ വംശഹത്യ നടത്തുകയാണെന്ന് UN കമ്മീഷൻ ഓഫ് എൻക്വയറി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതാദ്യമായാണ് ഇങ്ങനെയൊരു കണ്ടെത്തൽ. മുൻ UN മനുഷ്യാവകാശ മേധാവി നവി പിള്ളയുടെ നേതൃത്വത്തിലുള്ള 72 പേജുള്ള റിപ്പോർട്ടിൽ, 1948-ലെ വംശഹത്യ കൺവെൻഷൻ പ്രകാരം നിർവചിച്ചിട്ടുള്ള അഞ്ച് വംശഹത്യാപരമായ കാര്യങ്ങളിൽ നാലെണ്ണം ഇസ്രായേൽ ചെയ്തതായി കണ്ടെത്തി.
Trending
- ഇറാന് അനുകൂല പ്രതിഷേധം; ജമ്മു കശ്മീരിൽ നിയന്ത്രണം ശക്തം, സേന വാഹനവ്യൂഹങ്ങളുടെ നീക്കം റദ്ദാക്കി
- ഖത്തറിൽ മിസൈൽ – ഡ്രോൺ ആക്രമണം ശക്തമാക്കി ഇറാൻ; ദോഹയിലെ ഇന്ത്യക്കാർക്ക് നിർദേശവുമായി ഇന്ത്യൻ എംബസി
- സൗദിയിലെ യുഎസ് എംബസിക്ക് നേരെ ആക്രമണം ; മദ്ധ്യേഷ്യവിടാന് പൗരന്മാരോട് ആവശ്യപ്പെട്ട് അമേരിക്ക
- അതീവ ജാഗ്രതയില്‍ യുഎഇ: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം
- ഇന്ത്യ-യുഎഇ വിമാന സർവീസുകൾ നിർത്തിവെക്കൽ നീട്ടി, ഗൾഫ് ബുക്കിങ് തടസ്സപ്പെട്ടവർക്ക് സൗജന്യ റീഷെഡ്യൂളിങ്, റീഫണ്ട് എന്നിവ പ്രഖ്യാപിച്ച് വിമാനക്കമ്പനികൾ
- രാജ്യത്തെ പ്രധാന വിമാനത്താവളങ്ങള്‍ അതീവ ജാഗ്രതയില്‍; 444 വിമാന സര്‍വീസുകള്‍ റദ്ദാക്കി
- നാഗ്പൂര്‍ ഫാക്ടറിയില്‍ വന്‍ സ്ഫോടനം; 17 പേര് മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
- ഇറാന്-ഇസ്രയേല്‍ സംഘര്‍ഷം: മിഡില്‍ ഈസ്റ്റിലേയ്ക്കുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കി ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും
- കേരളത്തിൽ നിന്നുള്ളവരും കുടുങ്ങി, സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി വിമാനക്കമ്പനികൾ
- 19,000-ത്തിലധികം പേരെ പിടികൂടി,14,893 പേരെ നാടുകടത്തി; അനധികൃത താമസക്കാർക്കെതിരെ ശക്തമായ നടപടിയുമായി സൗദി