രണ്ട് വർഷത്തിനിടയിലെ ഏറ്റവും വലിയ ആക്രമണമാണ് നടക്കുന്നതെന്ന് പലസ്തീൻകാർ പറയുന്നു. “അവർ വീടുകൾ, നഗരത്തിന്റെ അടിത്തറ, പള്ളികൾ, സ്കൂളുകൾ, റോഡുകൾ എന്നിവയെല്ലാം തകർക്കുകയാണ്,” എന്നാണ് പലസ്തീനികൾ പറയുന്നത്. മിസൈലുകൾ വീണ് തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിലൂടെ ആളുകൾ രക്ഷപ്പെടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. റോയിട്ടേഴ്സ് പകർത്തിയ ഒരു ദൃശ്യത്തിൽ, ഒരു ചെറിയ കുട്ടിയുടെ മൃതദേഹം അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെടുത്തു പച്ച പുതപ്പിൽ പൊതിയുമ്പോൾ ഒരു സ്ത്രീ കരയുന്നത് കാണാം.ഇസ്രായേൽ ഗാസയിൽ പലസ്തീനികൾക്കെതിരെ വംശഹത്യ നടത്തുകയാണെന്ന് UN കമ്മീഷൻ ഓഫ് എൻക്വയറി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതാദ്യമായാണ് ഇങ്ങനെയൊരു കണ്ടെത്തൽ. മുൻ UN മനുഷ്യാവകാശ മേധാവി നവി പിള്ളയുടെ നേതൃത്വത്തിലുള്ള 72 പേജുള്ള റിപ്പോർട്ടിൽ, 1948-ലെ വംശഹത്യ കൺവെൻഷൻ പ്രകാരം നിർവചിച്ചിട്ടുള്ള അഞ്ച് വംശഹത്യാപരമായ കാര്യങ്ങളിൽ നാലെണ്ണം ഇസ്രായേൽ ചെയ്തതായി കണ്ടെത്തി.
Trending
- നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം: ക്രൈസ്തവ സാഹിത്യ രചനകൾ ക്ഷണിക്കുന്നു
- ഇസ്രായേൽ ആക്രമണം തുടർന്നാൽ വെടിനിർത്തലിൽ നിന്ന് പിന്മാറും; മുന്നറിയിപ്പുമായി ഇറാൻ
- പെർഫെക്ട് ദൗത്യം, ഈഗിൾ പൈലറ്റിന്റെ രക്ഷാപ്രവർത്തനം, ട്രംപിനെ വിളിച്ച് നെതന്യാഹുവിൻ്റെ അഭിനന്ദനം
- ഇറാനെതിരെ കടുത്ത സൈനിക നടപടി; തീയതിയും സമയവും വെളിപ്പെടുത്തി ട്രംപ്
- കുരിശിന്റെ വഴി യാത്രയ്ക്കിടെ അപകടം; അടിമാലിയില്‍ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് എട്ടുപേര്‍ക്ക് പരിക്ക്
- വിമാനയാത്രക്കാര്‍ക്ക് തിരിച്ചടി ; ഇന്ധനസര്‍ച്ചാര്‍ജ് കൂട്ടി ഇൻഡിഗോ
- ഷാരോൺ വിക്ടർ (19 ) നിത്യതയിൽ
- മേപ്രാൽ മണമേൽപറമ്പിൽ സുനിലിൻ്റെ മകൻ സ്കൂൾ വിദ്യാർത്ഥിയായ സ്റ്റീവിൻ മുങ്ങി മരിച്ചു
- “ഭാരത് ഇൻസ്പിറേഷൻ ദേശീയ അവാർഡ് 2026” ഡോ. ഫിലിപ്പ് കെ. മാത്യുവിന്
- पास्टर अनीश कावालम अगस्त में नवी मुंबई में परमेश्वर के वचन की सेवा करेंगे।