രണ്ട് വർഷത്തിനിടയിലെ ഏറ്റവും വലിയ ആക്രമണമാണ് നടക്കുന്നതെന്ന് പലസ്തീൻകാർ പറയുന്നു. “അവർ വീടുകൾ, നഗരത്തിന്റെ അടിത്തറ, പള്ളികൾ, സ്കൂളുകൾ, റോഡുകൾ എന്നിവയെല്ലാം തകർക്കുകയാണ്,” എന്നാണ് പലസ്തീനികൾ പറയുന്നത്. മിസൈലുകൾ വീണ് തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിലൂടെ ആളുകൾ രക്ഷപ്പെടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. റോയിട്ടേഴ്സ് പകർത്തിയ ഒരു ദൃശ്യത്തിൽ, ഒരു ചെറിയ കുട്ടിയുടെ മൃതദേഹം അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെടുത്തു പച്ച പുതപ്പിൽ പൊതിയുമ്പോൾ ഒരു സ്ത്രീ കരയുന്നത് കാണാം.ഇസ്രായേൽ ഗാസയിൽ പലസ്തീനികൾക്കെതിരെ വംശഹത്യ നടത്തുകയാണെന്ന് UN കമ്മീഷൻ ഓഫ് എൻക്വയറി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതാദ്യമായാണ് ഇങ്ങനെയൊരു കണ്ടെത്തൽ. മുൻ UN മനുഷ്യാവകാശ മേധാവി നവി പിള്ളയുടെ നേതൃത്വത്തിലുള്ള 72 പേജുള്ള റിപ്പോർട്ടിൽ, 1948-ലെ വംശഹത്യ കൺവെൻഷൻ പ്രകാരം നിർവചിച്ചിട്ടുള്ള അഞ്ച് വംശഹത്യാപരമായ കാര്യങ്ങളിൽ നാലെണ്ണം ഇസ്രായേൽ ചെയ്തതായി കണ്ടെത്തി.
Trending
- ഡോ. ഏഴംകുളം സാംകുട്ടി അമേരിക്കയിൽ വെച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
- ഓമല്ലൂർ ദൈവസഭാഗം റോസമ്മ റ്റി കെ. നിത്യതയിൽ
- ‘സാധു കീർത്തനം’ സംഘടിപ്പിച്ചു
- ഇറാൻ ആക്രമണത്തിൽ യുഎസ് നേരിട്ടത് കനത്ത തിരിച്ചടി; പരിഹരിക്കാൻ വേണ്ടത് കോടിക്കണക്കിന് ബില്യൺ ഡോളർ
- ട്രംപിന് നേരെ വെടിവയ്പ്പുണ്ടായതിന് പിന്നാലെ ചർച്ചയായി ഹിൽട്ടൺ, 4 പതിറ്റാണ്ട് മുമ്പ് റൊണാൾഡ് റീഗൻ ആക്രമിക്കപ്പെട്ടതും ഇതേ ഹോട്ടലിൽ
- മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: അനുശോചനം രേഖപ്പെടുത്തി മേജർ ആർച്ചുബിഷപ്പ്
- ദി ചോസൺ’ മലയാളം പതിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ നിർവ്വഹിച്ചു
- ഐപിസി ഈസ്റ്റേൺ റീജിയൻ ലീഡർഷിപ്പ് സെമിനാർ
- പാസ്റ്റർ ഫിന്നി രാജുവിന്റെ സഹധർമ്മിണി കെസിയ ജോസഫ് (34) കതൃസന്നിധിയിൽ
- നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം: ക്രൈസ്തവ സാഹിത്യ രചനകൾ ക്ഷണിക്കുന്നു